സമയം സന്ധ്യ കഴിയുന്നതെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ സമയം തെറ്റി വന്ന രാത്രി, അതിന്റെ ചവർപ്പുള്ള ഇരുട്ടിനെ നന്നായി പുതച്ചുനിന്നിരുന്നു; ആരോടോ പിണങ്ങിയിട്ടെന്നപ്പോലെ. ശംഭു ധൃതിയിൽ പറഞ്ഞു. "അമ്മച്ചി, മൊബൈലിന്റെ വെട്ടം ഉണ്ട്. ദാ പോയി, ദേ വന്നു."... Click on the title to read more.